മുസ്ലിം സ്ത്രീകളുടെ കാര്യത്തിലാണ്

 

മുസ്ലിം സ്ത്രീകളുടെ കാര്യത്തിലാണ്   എല്ലാവര്ക്കും ശുഷ്‌കാന്തി, അവരുടെ ജീവൻ ഒഴിച്ചുള്ള സകല മേഖലയിലും ഇതര മതസ്ഥർക്കും മതമില്ലാത്തവർക്കും എന്തോനില്ലാത്ത താൽപര്യമാണ് 


ആര്‍ത്തവ പൂര്‍വ അസ്വസ്ഥതകള്‍
ആര്‍ത്തവം വരുന്നതിന് തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ ചിലരില്‍ ശാരീരികയും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. ഉറക്കക്കുറവ്, നീര് വക്കുക, സ്തനങ്ങളില്‍ വേദന, മാനസികാവസ്ഥയിലുള്ള വ്യതിയാനങ്ങള്‍, മാനസിക പിരിമുറുക്കം, വിഷാദം, ക്ഷീണം, മടുപ്പ് തുടങ്ങിയ പ്രശ്നങ്ങളാണ് കാണപ്പെടുക. ആര്‍ത്തവത്തോടനുബന്ധിച്ചുള ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ആര്‍ത്തവപൂവ അസ്വസ്ഥതകള്‍ക്കിടയാക്കുന്ന  പ്രധാന കാരണം. ലഘു ചികിത്സകളിലൂടെ ഇത് പരിഹരിക്കാനാവും.


ദേശീയ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ച് നടന്ന സര്‍വ്വേയില്‍ 4 മില്ല്യണ്‍ അമേരിക്കന്‍ സ്ത്രീകളും തങ്ങളുടെ പുരുഷന്‍മാരില്‍നിന്നും കേവലം 12 മാസത്തിനുള്ളില്‍ തന്നെ ക്രൂരമായ പീഡനങ്ങളേല്‍ക്കുന്നതായി കാണുന്നു. മാത്രമല്ല, ഓരോ ദിനവും മൂന്നിലധികം സ്ത്രീകളെങ്കിലും അവരുടെ ഭര്‍ത്താവിനാലോ ബോയ് ഫ്രണ്ടിനാലോ കൊല്ലപ്പെടുന്നു എന്നും കണക്കുകള്‍ പറയുന്നു. ലോകത്തെല്ലായിടത്തും സ്ത്രീകള്‍ക്കെതിരില്‍ അക്രമങ്ങള്‍ നടക്കുന്നുണ്ട്. അതെല്ലാം ഏതെങ്കിലും മതങ്ങളുമായി ബന്ധപ്പെടുത്തുന്നത് തികച്ചും ശരിയല്ലാത്തതാണ്.
     ഖുര്‍ആന്‍ അവതരിക്കാന്‍ തുടങ്ങിയപ്പോള്‍ കടുത്ത കുറ്റകൃത്യമായി അതിനെ പരിചയപ്പെടുത്തി തടയുകയാണ് ചെയ്യുന്നത്. 'ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനോട് അവള്‍ എന്തു കുറ്റത്തിന് വധിക്കപ്പെട്ടു എന്നു ചോദിക്കപ്പെടുമ്പോള്‍.' 



ആഇശ(റ)വോട് നബി തിരുമേനിയുടെ വീട്ടിലെ പെരുമാറ്റത്തെ കുറിച്ച് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു : 'അദ്ദേഹം വീട്ടുജോലികളില്‍ സഹായിക്കുമായിരുന്നു. നമസ്‌കാര സമയമായാല്‍ നമസ്‌കാരത്തിനു പോകും.'



സ്ത്രീക്ക് വീട്ടിലെ കാര്യങ്ങള്‍ മാത്രമേ നോക്കേണ്ടതുള്ളൂ. ആവശ്യമെങ്കില്‍ മാത്രം ജോലിക്ക് പോകാം. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയ പ്രകൃതിപരമായ കാര്യങ്ങള്‍ക്ക് വിധേയയായ അവകാശത്തിന്റെ പേര് പറഞ്ഞു സ്ത്രീയുടെ ശാരീരിക മാനസിക പ്രത്യേകതകള്‍ പരിഗണിക്കാതെ നിര്‍ബന്ധപൂര്‍വം ജോലിക്ക് പറഞ്ഞയക്കുകയും അങ്ങനെ ഇരട്ടിപ്പണി എടുക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ഇപ്പോള്‍ സംജാതമായിട്ടുണ്ട്. ഇസ്ലാം അവ

സ്ത്രീയുടെ പ്രധാന പ്രവര്‍ത്തന മേഖല വീട് തന്നെയാണ്. അവളുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ അത് ശരിവെക്കുന്നു. (അല്ലെങ്കിലും ആരെങ്കിലും ഒരാള്‍ വീടിന്റെ പരിപാലനത്തിനും സന്താനപരിപാലനത്തിനുമൊക്കെ ആവശ്യമാണല്ലോ). എന്നാല്‍ ആവശ്യമെങ്കില്‍ സ്ത്രീ ഭരണ-രാഷ്ട്രീയ രംഗത്ത് വരുന്നതിനെ ഇസ്ലാം വിലക്കിയിട്ടൊന്നുമില്ല. ഉമര്‍ (റ) മദീനാ മാര്‍ക്കറ്റിന്റെ നിയന്ത്രണവും വിധിതീര്‍പ്പും ശിഫാ എന്ന വനിതയെ ഏല്‍പ്പിച്ചത് ഒരു ഉദാഹരണമാണ്. 

.ക്രിസ്റ്റൻ മതം വിവാഹ മോചനത്തിനോ പുനർ വിവാഹത്തിനോ അനുവദിക്കുന്നില്ല ,വ്യഭിചാരത്തിന് തുല്യമായാണ് ബൈബിൾ പറയുന്നത് ,  സ്ത്രീകൾക്ക് ക്രിസ്തുമതത്തിലേക്കാൾ സ്വാതന്ത്രം ഇസ്ലാം നൽകുന്നതായി ഡോ. ആനിബസന്റ് തൻ്റെ "ദി ലൈഫ് ആൻഡ് ടീച്ചിങ് ഓഫ് മുഹമ്മദ് " എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട് 
എന്നാൽ മുസ്ലികൾക്കു വേണ്ടി മുതലക്കണ്ണീർ വാർക്കുന്നവർ യെതാർത്ഥത്തിൽ ഇസ്ലാമിനെ അപകീർത്തി പെടുത്താൻ മാത്രമാണ് ശ്രദ്ധിക്കുന്നത് , പർദ്ദയിൽ മുസ്ലിം സ്ത്രീകൾ വീർപ്പു മുട്ടുകയാണ് എന്നാണ് അവരുടെ പരിഭവം അവരുടെ പിന്നോക്കാവസ്ഥക്കു ഇതാണ് കാരണമെന്നും വാദം 

പര്‍ദ്ദ സ്ത്രീയെ പീഡിപ്പിക്കുവാനല്ല, മറിച്ച് പീഡനങ്ങളില്‍ നിന്നും രക്ഷിക്കുവാന്‍ വേണ്ടിയാണ്. പുരുഷനെ പ്രലോഭിപ്പിക്കാതിരിക്കാനും കാമകണ്ണുകളില്‍ നിന്നും രക്ഷപ്പെടാനും ഒരു പരിധി വരെ സഹായകമാണ് അത്

മുസ്ലിം സ്ത്രീയുടെ പിന്നാക്കാവസ്ഥക്ക് കാരണം വേറെയാണ്. മാത്രമല്ല. കേരളത്തില്‍ മുമ്പത്തെതിനേക്കാള്‍ പര്‍ദ്ദയുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. അതോടൊപ്പം സ്ത്രീകള്‍ വിവിധ മേഖലകളില്‍ വളരെ പുരോഗമിച്ചു വരുന്നുമുണ്ട്. പര്‍ദ്ദ ധരിക്കാത്തവര്‍ ചെയ്യുന്ന മാന്യമായ ഏതു ജോലിയും ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം ധരിച്ചു കൊണ്ട് ചെയ്യുന്നതിന് തടസ്സമില്ല. പര്‍ദ്ദയും പിന്നാക്കാവസ്ഥയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.


രാഷ്ട്രീയശാക്തീകരണം, സാമ്പത്തികപങ്കാളിത്തം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സ്ത്രീ-പുരുഷ അന്തരം അവസാനിക്കാന്‍ 83 വര്‍ഷമെങ്കിലും എടുക്കുമെന്നായി.കഴിഞ്ഞവര്‍ഷത്തെ കണക്ക്. പുതിയ റിപ്പോര്‍ട്ടില്‍ ഇത് നൂറുവര്‍ഷമായി

അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ് മൊത്തം പ്രകടനത്തില്‍ 47-ാം സ്ഥാനത്തും ചൈന നൂറാംസ്ഥാനത്തുമാണ്.ചൈനയിലെ 70 ശതമാനം സ്ത്രീകളും തൊഴില്‍ചെയ്യുന്നുണ്ടെങ്കിലും പുരുഷന് ലഭിക്കുന്ന വേതനത്തിന്റെ 64 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ

അമേരിക്കയില്‍ ആണുങ്ങള്‍ക്ക് ശരാശരി ഒരു ഡോളര്‍ ശമ്പളം കിട്ടുമ്പോള്‍ അതേ ജോലി ചെയ്യുന്ന വെള്ളക്കാരായ പെണ്ണുങ്ങള്‍ക്ക് ശരാശരി 77 സെന്റേ ശമ്പളം കിട്ടൂ

 സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണത്തിന്റെ കാര്യം പറയാനില്ല. അമേരിക്കയില്‍ ഒരു ദിവസം 500 ന് അടുത്ത് സ്ത്രീകളാണ് ബലാല്‍ക്കാരം ചെയ്യപ്പെടുന്നത്. ഗാര്‍ഹിക പീഡനങ്ങള്‍ അതിലേറെയാണ്.
അമേരിക്കന്‍ സര്‍ക്കാരില്‍ ഇപ്പോള്‍ പോലും 17% ജനപ്രതിനിധികളേ സ്ത്രീകളായുള്ളു.

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ